#sharjah |അൽ മദാം മരുഭൂമിയിൽ മണൽ മൂടിക്കിടക്കുന്ന ഗ്രാമപ്രദേശം വീണ്ടെടുക്കുന്നു

#sharjah |അൽ മദാം മരുഭൂമിയിൽ മണൽ മൂടിക്കിടക്കുന്ന ഗ്രാമപ്രദേശം വീണ്ടെടുക്കുന്നു
Jul 6, 2023 01:48 PM | By Nourin Minara KM

ഷാർജ: (gcc.truevisionnews.com)എമിറേറ്റിലെ അൽ മദാം മരുഭൂമിയിൽ മണൽ മൂടിക്കിടക്കുന്ന ഗ്രാമപ്രദേശം വീണ്ടെടുക്കുന്നു. യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പ്രദേശം സംരക്ഷിക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്. വിനോദസഞ്ചാരികൾക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ പുനഃസ്ഥാപിക്കാനാണ് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശൈഖ് സുൽത്താന്‍റെ റേഡിയോ സംവാദ പരിപാടിയായ ‘ഡയറക്ട് ലൈൻ’ പരിപാടിയിലാണ് നിർദേശം നൽകിയത്. പതിറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച ഗുറൈഫ എന്ന ഗ്രാമമാണ് കെട്ടിടങ്ങളിൽ മണൽമൂടി ഒറ്റപ്പെട്ട നിലയിലായത്. വ്യത്യസ്തമായ കാഴ്ചാനുഭവമെന്ന നിലയിൽ വിനോദസഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും ആകർഷിക്കുന്ന പ്രദേശമാണിത്. നവീകരണ പദ്ധതി എപ്പോൾ ആരംഭിക്കുമെന്നത് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അൽ മദാം പ്രദേശത്തുനിന്ന് രണ്ട് കി.മീറ്റർ തെക്കുപടിഞ്ഞാറ് മാറിയാണ് ഗ്രാമം സ്ഥിതിചെയ്യുന്നത്. രണ്ട് നിരകളിലായി ഒരേ രീതിയിലുള്ള വീടുകളും റോഡിന് അവസാനത്തിൽ ഒരു പള്ളിയുമാണ് ഇവിടെയുള്ളത്. വ്യത്യസ്ത കാഴ്ചാനുഭവമായതിനാലാണ് ഇവിടേക്ക് സഞ്ചാരികൾ വന്നുതുടങ്ങിയത്.

നിരവധി അഭ്യൂഹങ്ങൾ പ്രദേശത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ടെങ്കിലും കൊടും വേനൽക്കാലങ്ങളിൽപോലും ഇവിടേക്ക് സന്ദർശകർ എത്തിച്ചേരാറുണ്ട്. 1970കളിൽ നിർമാണം ആരംഭിച്ച പ്രദേശത്ത് പിന്നീടുള്ള രണ്ടുപതിറ്റാണ്ടുകാലം താമസക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു. കനത്ത മണൽ കാറ്റിൽ വീടുകളിൽ മണ്ണ് കയറിത്തുടങ്ങിയതോടെ 1999ൽ താമസക്കാർക്കെല്ലാം സർക്കാർ പുതിയ വീടുകൾ അനുവദിക്കുകയായിരുന്നു.

Reclaim the sand-covered countryside in the #AlMadamdesert in #uae

Next TV

Related Stories
#Araliflower |ഇവിടെയുമുണ്ട് അരളിപ്പൂവ്; വേണം ജാഗ്രത

May 7, 2024 12:50 PM

#Araliflower |ഇവിടെയുമുണ്ട് അരളിപ്പൂവ്; വേണം ജാഗ്രത

മസ്കത്തിലെയും സലാലയിലെയും വിവിധ പ്രദേശങ്ങളിലാണ് പൂവ് കൂടുതലായുള്ളത്....

Read More >>
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
Top Stories