#Shooting | മസ്‌ക്കറ്റിൽ പള്ളിയ്ക്ക് സമീപമുണ്ടായ വെടിവെപ്പ്: പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാരെന്ന് പൊലീസ്

#Shooting |  മസ്‌ക്കറ്റിൽ പള്ളിയ്ക്ക് സമീപമുണ്ടായ വെടിവെപ്പ്: പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാരെന്ന് പൊലീസ്
Jul 18, 2024 03:22 PM | By VIPIN P V

മസ്ക്കറ്റ്: (gccnews.in) മസ്ക്കറ്റിൽ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ പ്രതികൾ മൂന്ന് ഒമാനി സഹോദരന്മാർ എന്ന് റോയൽ ഒമാൻ പൊലീസ്.

മൂന്നം​ഗ സംഘം സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.

ഇന്ത്യക്കാരനുൾപ്പെട ഒമ്പത് പേരായിരുന്നു വെടിവെപ്പില്‍ മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ പൊലീസ് ഉദ്യോ​ഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

മരിച്ചവരിൽ നാല് പേർ പാകിസ്താനികളാണ്. മസ്ക്കറ്റിലെ അൽ വാദി- അൽ കബീർ പ്രദേശത്തായിരുന്നു വെടിവെപ്പുണ്ടായത്. അക്രമം നടക്കുമ്പോൾ പള്ളിയിൽ പ്രാർത്ഥന ന‌ടക്കുകയായിരുന്നു.

എഴുന്നൂറിലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. വാഹനങ്ങളിൽ എത്തിയ ആളുകൾ സംഭവസ്ഥലത്ത് ഇറങ്ങി വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുൾപ്പടെ റിപ്പോർട്ട് ചെയ്തത്.

#Shooting #mosque #Muscat #accused #three #Omani #brothers #police

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.